രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും സേവക പ്രമുഖരുടെയും മുന്‍പില്‍ അവിടുന്ന് തന്റെ അനശ്വരസ്‌നേഹം എന്റെ മേല്‍ ചൊരിഞ്ഞു. എന്റെ ദൈവമായ കര്‍ത്താവിന്റെ കരം എന്റെ മേലുണ്ടായിരുന്നതിനാല്‍ പ്രമുഖന്‍മാരായ ഇസ്രായേല്യരെ കൂട്ടിക്കൊണ്ടു പോകുന്നതിനു ഞാന്‍ ധൈര്യപ്പെട്ടു.
Go to Home Page