പ്രമാണിമാരുടെയും സേവകന്‍മാരുടെയും മേല്‍ കുറ്റം ആരോപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ സഹോദരന്‍മാരില്‍ നിന്നു പലിശ ഈടാക്കുന്നു.