ശവസംസ്‌കാരം കഴിഞ്ഞ് രാത്രി തന്നെ ഞാന്‍ വീട്ടിലേക്കു മടങ്ങി. അശുദ്ധനായിരുന്നതു കൊണ്ട് ഞാന്‍ അങ്കണത്തിന്റെ മതിലിനോടു ചേര്‍ന്നു കിടന്ന് ഉറങ്ങി; മുഖം മൂടിയിരുന്നില്ല.