അന്നുതന്നെ മറ്റൊരു സംഭവമുണ്ടായി. മേദിയായിലെ എക്ബത്താനായില്‍ റഗുവേലിന്റെ മകള്‍ സാറായെ അവളുടെ പിതാവിന്റെ പരിചാരികമാര്‍ അധിക്‌ഷേപിച്ചു.