ദൂതന്‍ പ്രതിവചിച്ചു: നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നു തന്നെ ഭാര്യയെ സ്വീകരിക്കണമെന്ന് നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളതു നീ ഓര്‍ക്കുന്നില്ലേ? സഹോദരാ, ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക; ഇന്നു രാത്രിതന്നെ അവളെ നിനക്കു വിവാഹം ചെയ്തുതരും. പിശാചിനെപ്പറ്റി നീ പേടിക്കേണ്ടാ.
Go to Home Page