വിരുന്നു ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ്, വിവാഹവിരുന്നിന്റെ പതിന്നാലു ദിവസവും പൂര്‍ത്തിയാകാതെ, അവിടം വിട്ടുപോകരുതെന്നു റഗുവേല്‍ തോബിയാസിനോടു നിര്‍ബന്ധമായി പറഞ്ഞു.