പ്രധാനപുരോഹിതന്‍ യൊവാക്കിമും കര്‍ത്താവിന്റെ മുന്‍പില്‍ ശുശ്രൂഷചെയ്യുന്ന എല്ലാ പുരോഹിതന്‍മാരും ചാക്കുടുത്ത് അനുദിന ദഹനബലികളര്‍പ്പിക്കുകയും, ജനത്തിന്റെ നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളും സമര്‍പ്പിക്കുകയും ചെയ്തു.