അമ്മോന്യരുടെ നേതാവ് ആഖിയോര്‍ പറഞ്ഞു: യജമാനന്‍ ഈ ദാസന്റെ വാക്കു കേട്ടാലും. സമീപമലമ്പ്രദേശത്തു ജീവിക്കുന്ന ഈ ജനത്തിന്റെ സത്യാവസ്ഥ ഞാന്‍ പറയാം. ഈ ദാസന്‍ അസത്യം പറയുകയില്ല.