അനന്തരം, ആഖിയോറിനെ പിടിച്ചുകൊണ്ടുപോയി ബത്തൂലിയായിലെ ഇസ്രായേല്‍ജനത്തെ ഏല്‍പിക്കാന്‍ ഹോളോഫര്‍ണസ് പാളയത്തില്‍ തന്റെ പരിചാരകരായ അടിമകളോട് ആജ്ഞാപിച്ചു.