എങ്കിലും അവര്‍ മലഞ്ചരിവില്‍ സുരക്ഷിതസ്ഥാനത്ത് എത്തി. ആഖിയോറിനെ ബന്ധിച്ച് കുന്നിന്റെ അടിവാരത്തില്‍ ഉപേക്ഷിച്ചിട്ട് യജമാനസന്നിധിയിലേക്ക് അവര്‍ മടങ്ങി.