ഉസിയാ അവനെ സദസ്‌സില്‍ നിന്നു തന്റെ ഭവനത്തിലേക്കു കൊണ്ടുപോവുകയും ശ്രേഷ്ഠന്‍മാര്‍ക്ക് ഒരു വിരുന്നു നല്‍കുകയും ചെയ്തു. തങ്ങളെ സഹായിക്കണമേ എന്ന് അവര്‍ രാത്രി മുഴുവന്‍ ഇസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിച്ചു.