അനന്തരം, അവള്‍ ബത്തൂലിയാ നഗരകവാടത്തിലേക്കു പുറപ്പെട്ടു. അവിടെ നഗരശ്രേഷ്ഠന്‍മാരായ കാബ്രിസ്, കാര്‍മിസ് എന്നിവരോടുകൂടെ ഉസിയാ നില്‍ക്കുന്നതു കണ്ടു.