അവര്‍ അവളെ പിടികൂടി ചോദ്യംചെയ്തു: നീ ഏതു വര്‍ഗക്കാരിയാണ്? എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായപുത്രി, അവരില്‍ നിന്ന് ഓടി രക്ഷപെടുകയാണ്. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെടാറായി.