യൂദിത്ത് പ്രതിവചിച്ചു: എന്റെ യജമാനനെ നിരസിക്കാന്‍ ഞാനാര്? അവനു പ്രീതികരമായതെന്തും ഞാന്‍ നിശ്ചയമായും ഉടന്‍ അനുഷ്ഠിക്കും. മരണംവരെ അത് എനിക്ക് സന്തോഷജനകമായിരിക്കും.