ജനം ജറുസലെമില്‍ വിശുദ്ധമന്ദിരത്തിന്റെ മുന്‍പില്‍ മൂന്നു മാസക്കാലം ഉത്‌സവാഘോഷങ്ങള്‍ നടത്തി. യൂദിത്ത് അവരോടൊപ്പം വസിച്ചു.