ഇസ്രായേല്‍ജനം അവളെഓര്‍ത്ത് ഏഴു ദിവസം ദുഃഖമാചരിച്ചു. അവള്‍ മരിക്കുന്നതിനുമുന്‍പ് സ്വത്തുക്കള്‍ ഭര്‍ത്താവായ മനാസ്‌സെയുടെ ഉറ്റ ബന്ധുക്കള്‍ക്കും, തന്റെ ഏറ്റവും അടുത്ത ചാര്‍ച്ചക്കാര്‍ക്കും വീതിച്ചുകൊടുത്തു.