അവനും കൂടെയുണ്ടായിരുന്നവരും ഭക്ഷിക്കുകയും പാനം ചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. പുലര്‍ച്ചയ്ക്ക് എഴുന്നേറ്റ് അവന്‍ പറഞ്ഞു: എന്നെ യജമാനന്റെ അടുത്തേക്കു തിരിച്ചയയ്ക്കുക.