അതു കഴിഞ്ഞ് അവള്‍ക്കു പോകാം. അവന്‍ പറഞ്ഞു: എന്നെ താമസിപ്പിക്കരുത്. കര്‍ത്താവ് എന്റെ വഴി ശുഭമാക്കിയിരിക്കകൊണ്ട് യജമാനന്റെയടുക്കലേക്കു തിരിച്ചുപോകാന്‍ എന്നെ അനുവദിക്കുക.