മത്താത്തിയാസ് ഈ വാക്കുകള്‍ അവസാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജകല്പന പ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന് മുന്നോട്ടു വന്നു.