അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടും കൂടി ആഹ്ലാദപൂര്‍വം യൂദയായിലേക്കു കൊണ്ടുപോയി.