നദിയുടെ കരയ്ക്ക് എത്തിയപ്പോള്‍ യൂദാസ് ജനങ്ങളിലെ നിയമജ്ഞന്‍മാരെ അവിടെ കാവല്‍നിര്‍ത്തി. അവന്‍ അവരോടു കല്‍പിച്ചു: ആരെയും പാളയമടിക്കാന്‍ അനുവദിക്കരുത്. എല്ലാവരും യുദ്ധത്തിലേര്‍പ്പെടട്ടെ.