ഇക്കാലത്തു കോട്ടയിലുണ്ടായിരുന്നവര്‍ വിശുദ്ധമന്ദിരത്തിനു ചുറ്റും ഇസ്രായേലിനെ വളഞ്ഞ് അവരെ ദ്രോഹിക്കാനും വിജാതീയരെ ശക്തിപ്പെടുത്താനും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.