എന്നാല്‍, ശത്രുക്കളുടെ കാവല്‍സേനയില്‍ ചിലര്‍ ആക്രമണത്തില്‍ നിന്നു രക്ഷപെട്ടു. അധര്‍മികളായ കുറെ ഇസ്രായേല്യരും അവരോടു ചേര്‍ന്നു.