രാജാവ് ബത്‌സൂര്‍ നിവാസികളുമായി സമാധാനയുടമ്പടി ചെയ്തു. അവര്‍ നഗരം ഒഴിഞ്ഞുകൊടുത്തു. കാരണം, ഉപരോധത്തെ ചെറുക്കാന്‍ വേണ്ടത്ര ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അതു ദേശത്തിന്റെ സാബത്തുവര്‍ഷമായിരുന്നു.