എന്നാല്‍, അത് ഏഴാംവത്‌സരമായിരുന്നതിനാല്‍ കലവറകളില്‍ ഭക്ഷണസാധനങ്ങള്‍ ഇല്ലായിരുന്നു. വിജാതീയരില്‍ നിന്നു രക്ഷപെട്ടു യൂദായില്‍ അഭയം പ്രാപിച്ചവര്‍ കലവറകളില്‍ ശേഷിച്ചവയെല്ലാം ഭക്ഷിച്ചുകഴിഞ്ഞിരുന്നു. വിശുദ്ധമന്ദിരത്തില്‍ ഏതാനും പേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളു.
Go to Home Page