അവര്‍ ജനങ്ങള്‍ക്കെതിരേ രാജസന്നിധിയില്‍ ഇപ്രകാരം കുറ്റാരോപണം നടത്തി. യൂദാസും സഹോദരന്‍മാരും കൂടി അങ്ങയുടെ മിത്രങ്ങളെ നശിപ്പിക്കുകയും ദേശത്തു നിന്നു ഞങ്ങളെ തുരത്തുകയും ചെയ്തിരിക്കുന്നു. അങ്ങ് വിശ്വസ്തനായ ഒരാളെ അയച്ചാലും.