നൂറ്റിയന്‍പത്തിമൂന്നാമാണ്ട് രണ്ടാംമാസം ദേവാലയാങ്കണത്തിന്റെ ഭിത്തികള്‍ ഇടിച്ചുതകര്‍ക്കാന്‍ അല്‍കിമൂസ് കല്‍പന നല്‍കി. പ്രവാചകന്‍മാരുടെ പ്രയത്‌നം അവന്‍ നിഷ്ഫലമാക്കി.