ജറുസലെം കോട്ടയിലും മറ്റു ശക്തിദുര്‍ഗങ്ങളിലും ഉള്ള സേനാനികളെ, ഇസ്രായേലിനെതിരേ പടപൊരുതുക കാരണം, അവിടെനിന്നു ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു ജോനാഥാന്‍ ദമെത്രിയൂസ് രാജാവിന് അഭ്യര്‍ഥന അയച്ചു.