എന്തുകൊണ്ടെന്നാല്‍, റോമാക്കാര്‍ യഹൂദരെ സുഹൃത്തുക്കളും സഖ്യകക്ഷികളും സഹോദരരുമായി പരിഗണിച്ചിരുന്നുവെന്നും ശിമയോന്റെ ദൂതന്‍മാരെ അവര്‍ ബഹുമാനപുരസ്‌സരം സ്വീകരിച്ചുവെന്നും അവന്‍ കേട്ടിരുന്നു.