അപ്പോള്‍ ശിമയോന്‍ രാജ്യത്തെ നഗരങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ആവശ്യങ്ങളില്‍ ശ്രദ്ധ പതിച്ചുകൊണ്ടിരുന്നു. നൂറ്റിയെഴുപത്തേഴാമാണ്ടു പതിനൊന്നാം മാസമായ ഷേബാത്തില്‍ അവന്‍ പുത്രന്‍മാരായ മത്താത്തിയാസും യൂദാസുമൊത്തു ജറീക്കോയിലേക്കു പോയി.