അബൂബുസിന്റെ പുത്രന്‍ താന്‍ നിര്‍മിച്ച ദോക്ക് എന്ന ചെറിയ കോട്ടയില്‍ അവരെ വഞ്ചനാപൂര്‍വം സ്വീകരിച്ചു. അവര്‍ക്കു വലിയൊരു വിരുന്നു നല്‍കി. തന്റെ ആള്‍ക്കാരെ അവന്‍ അവിടെ ഒളിപ്പിച്ചുനിര്‍ത്തിയിരുന്നു.