അഹങ്കാരോന്‍മത്തനായ അന്തിയോക്കസ് കരയില്‍ നീന്താനും കടലില്‍ ഓടാനും കഴിയുമെന്നു കരുതി. ദേവാലയത്തില്‍നിന്നു ആയിരത്തിയെണ്ണൂറു താലന്ത് കൈക്കലാക്കി.