ബലിപീഠത്തിന്റെ മുന്‍പിലുള്ള സോപാനത്തില്‍ സാഷ്ടാംഗം വീണ്, നിയമങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ തങ്ങളോടു ദയ കാണിക്കണമെന്നും, തങ്ങളുടെ ശത്രുക്കള്‍ക്കു ശത്രുവും എതിരാളികള്‍ക്ക് എതിരാളിയും ആയിരിക്കണമെന്നും അവര്‍ അവിടുത്തോടു പ്രാര്‍ഥിച്ചു.