അവര്‍ ഒന്നുചേര്‍ന്ന്, ഉപവാസമനുഷ്ഠിച്ചുകൊണ്ട്, കൃപാമയനായ കര്‍ത്താവിനോടു മൂന്നു ദിവസം തുടര്‍ച്ചയായി സാഷ്ടാംഗം വീണു കേണപേക്ഷിച്ചു. അതിനുശേഷം, യൂദാസ് യുദ്ധസന്നദ്ധരായിരിക്കാന്‍ അവരെ ആഹ്വാനം ചെയ്തു.