രാജാവ് വീണ്ടും ബേത്‌സൂര്‍ നിവാസികളുമായി കൂടിയാലോചന നടത്തുകയും വാഗ്ദാനങ്ങള്‍ കൈമാറുകയും അതനുസരിച്ചു പിന്‍വാങ്ങുകയും ചെയ്തു. വീണ്ടും യൂദാസിനെയും അനുചരന്‍മാരെയും അവന്‍ ആക്രമിച്ചു; എന്നാല്‍ പരാജയപ്പെട്ടു.