അങ്ങ് എന്നെ പുറത്തുകൊണ്ടുവന്നു? ജന്‍മം ലഭിക്കാത്തവനെപ്പോലെ, അമ്മയുടെ ഉദരത്തില്‍ നിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോയിരുന്നെങ്കില്‍ ! ആരുമെന്നെ കാണുന്നതിനു മുന്‍പ് ഞാന്‍ മരിച്ചിരുന്നെങ്കില്‍ !