എല്ലാവശത്തു നിന്നും അവിടുന്ന് എന്നെ തകര്‍ക്കുന്നു. ഞാനിതാ പൊയ്ക്കഴിഞ്ഞു. അവിടുന്ന് എന്റെ പ്രത്യാശയെ വൃക്ഷത്തെയെന്നപോലെ പിഴുതുകളഞ്ഞിരിക്കുന്നു.