നീ തിരസ്‌കരിക്കുന്നതുകൊണ്ട് അവിടുന്ന് നിന്റെ ഇഷ്ടംഅനുസരിച്ച് ശിക്ഷ നല്‍കണമോ? നീയാണ് ഞാനല്ല തീരുമാനിക്കേണ്ടത്. അതിനാല്‍, നിനക്ക് അറിയാവുന്നത് പ്രസ്താവിച്ചു കൊള്ളുക.