കര്‍ത്താവു പകല്‍സമയത്തു തന്റെ കാരുണ്യം വര്‍ഷിക്കുന്നു; രാത്രികാലത്ത് അവിടുത്തേക്കു ഞാന്‍ ഗാനമാലപിക്കും. എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ഥന തന്നെ.