തടവറയില്‍നിന്ന് എന്നെ മേചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ നാമത്തിനു നന്ദിപറയട്ടെ! നീതിമാന്‍മാര്‍ എന്റെ ചുറ്റും സമ്മേളിക്കും; എന്തെന്നാല്‍, അവിടുന്ന് എന്നോടുദയ കാണിക്കും.