വിവേകിയുടെ മരണം അവര്‍ കാണും, കര്‍ത്താവ് അവനു നല്‍കാന്‍പോകുന്നത് എന്തെന്നോ അവനെ സുരക്ഷിതനായി കാത്തുപോന്നത് എന്തിനെന്നോ അവര്‍ ഗ്രഹിക്കുകയില്ല.