അവര്‍ അവനോട് അവജ്ഞയോടെ വര്‍ത്തിക്കും; എന്നാല്‍, കര്‍ത്താവ് അവരെ പരിഹസിച്ചു ചിരിക്കും. അവര്‍ മാനിക്കപ്പെടാത്ത ജഡങ്ങളായിത്തീരും; മൃതരുടെ ഇടയില്‍ അവര്‍ എന്നേക്കും നിന്ദാപാത്രങ്ങളാകും.