അവരോട് സമത്വഭാവത്തില്‍ വര്‍ത്തിക്കരുത്; അവന്റെ വാചാലത കണ്ടു ഭ്രമിക്കയുമരുത്; അതിഭാഷണത്തിലൂടെ നിന്നെ പരീക്ഷിക്കുകയും പുഞ്ചിരിയിലൂടെ നിന്നെ അളക്കുകയുമാണ് അവന്‍ ചെയ്യുന്നത്.