അപ്പോള്‍ സകലത്തിന്റെയും സ്രഷ്ടാവ് എനിക്കു കല്‍പന നല്‍കി; എന്റെ സ്രഷ്ടാവ് എനിക്കു കൂടാരത്തിനു സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്ന് പറഞ്ഞു: യാക്കോബില്‍വാസമുറപ്പിക്കുക, ഇസ്രായേലില്‍നിന്റെ അവകാശം സ്വീകരിക്കുക.