അതിനാല്‍, അവന്റെ സന്തതിവഴിജനതകള്‍ അനുഗ്രഹിക്കപ്പെടുമെന്ന്കര്‍ത്താവ് അവനോടു ശപഥം ചെയ്തു. ഭൂമിയിലെ മണല്‍ത്തരിപോലെഅവനെ വര്‍ധിപ്പിക്കുമെന്നും, അവന്റെ സന്തതി ആകാശത്തിലെനക്ഷത്രങ്ങള്‍പോലെ പെരുകുമെന്നും, അവര്‍ സമുദ്രംമുതല്‍ സമുദ്രംവരെയും,മഹാനദിമുതല്‍ ഭൂമിയുടെഅതിര്‍ത്തികള്‍വരെയും, അവകാശമാക്കാന്‍ ഇടവരുത്തുമെന്നുംഅവനു വാഗ്ദാനം ലഭിച്ചു.
Go to Home Page