എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ളഅനുഗ്രഹവും ഉടമ്പടിയും യാക്കോബിന്റെ ശിരസ്‌സില്‍ അവിടുന്ന് വച്ചു; അവിടുന്ന് അവനെ അംഗീകരിച്ച്‌പൈതൃകാവകാശം നല്‍കി; അവിടുന്ന് ഓഹരി നിശ്ചയിച്ച്അത് പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായിഭാഗിച്ചുകൊടുത്തു.