ജനത്തിന്റെ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കുന്നതിനും, സ്മരണാംശമായി കുന്തുരുക്കവും സുഗന്ധദ്രവ്യങ്ങളും അര്‍പ്പിക്കുന്നതിനും അവിടുന്ന് അവനെ മാനവകുലത്തില്‍നിന്നു തിരഞ്ഞെടുത്തു.