പന്ത്രണ്ടു പ്രവാചകന്‍മാരുടെ അസ്ഥികള്‍ കുടീരങ്ങളില്‍നിന്നുപുനര്‍ജീവിക്കട്ടെ! അവര്‍ യാക്കോബിന്റെ ജനത്തെആശ്വസിപ്പിക്കുകയും ഉറച്ച പ്രത്യാശനല്‍കി രക്ഷിക്കുകയും ചെയ്തു.