കര്‍ത്താവ് തന്റെ ജനത്തിന്റെ ശ്രേഷ്ഠന്‍മാരെയും രാജാക്കന്‍മാരെയും വിധിക്കുന്നു. നിങ്ങളാണ് മുന്തിരിത്തോട്ടം നശിപ്പിച്ചവര്‍. പാവപ്പെട്ടവരെ കൊള്ളയടിച്ചവസ്തുക്കള്‍ നിങ്ങളുടെ ഭവനത്തിലുണ്ട്.