കര്‍ത്താവ് സീയോന്‍പര്‍വതത്തോടും ജറുസലെമിനോടുമുള്ള തന്റെ പ്രവൃത്തി ചെയ്തു കഴിയുമ്പോള്‍ അസ്‌സീറിയാരാജാവിന്റെ ഉദ്ധതമായവന്‍പുപറച്ചിലിനെയും അഹങ്കാരത്തെയും ശിക്ഷിക്കും.